मच्चित्तः सर्वदुर्गाणि मत्प्रसादात्तरिष्यसि ।
अथ चेत्त्वमहङ्कारां न मोक्ष्यसि विनंक्ष्यसि ॥
१८-५८ ॥
maccittaḥ sarvadurgāṇi matprasādāttariṣyasi |
atha cettvamahaṅkārāṃ na mokṣyasi vinaṃkṣyasi ||
18-58 ||
എന്നിൽ ചിത്തമുള്ളവനായി എന്റെ പ്രസാദംകൊണ്ട് എല്ലാ ദുർഗങ്ങളെയും നീ കടക്കും; എന്നാൽ അഹങ്കാരംകൊണ്ട് നീ കേൾക്കാതിരുന്നാൽ നശിച്ചുപോകും.